Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home

വിശുദ്ധ കുർബാനാനുഭവം

വിശുദ്ധ കുർബാനയെന്നത് നമ്മുടെ കർത്താവിന്റെ തിരുശരീരരക്തങ്ങളാണെന്ന് വളരെ സംക്ഷിപ്തമായി പറയാം. ഗോതമ്പുപൊടികൊണ്ടുണ്ടാക്കിയ അപ്പവും നേർപ്പിച്ച വീഞ്ഞുമാണ് വിശുദ്ധ കുർബാനയ്ക്കുപയോഗിക്കുന്ന വസ്തുക്കൾ. "പരിശുദ്ധ റൂഹാ ആവസിച്ച് ഈ അപ്പത്തെ/കാസായിലെ കലർപ്പിനെ ഞങ്ങളുടെ കർത്താവായ യേശുമിശിഹായുടെ തിരുശരീരം/തിരുരക്തം ആക്കിത്തീർക്കുമാറാകട്ടെ" എന്ന പുരോഹിതന്റെ പ്രാർത്ഥനയോടുകൂടി ഗോതമ്പപ്പവും നേർപ്പിച്ച വീഞ്ഞും കർത്താവിന്റെ തിരുശരീരരക്തങ്ങളായിത്തീരുന്നുവെന്ന് സുറിയാനി ഓർത്തഡോക്സുകാർ വിശ്വസിക്കുന്നു. ഈ പ്രാർത്ഥനയ്ക്കുശേഷം അത് അപ്പമോ വീഞ്ഞോ അല്ല; കർത്താവിന്റെ തിരുശരീരവും തിരുരക്തവുമത്രെ.

  • Read more about വിശുദ്ധ കുർബാനാനുഭവം

നരകം. (Hell)

ദുഷ്ടന്മാരുടെ പര്യവസാനസ്ഥാനമാണ് നരകം. മരണാനന്തരം ആത്മാക്കളുടെ വാസസ്ഥാനമായി പഴയനിയമത്തിൽ പറയപ്പെടുന്നതു ഷിയോൾ ആണ്. പ്രസ്തുത പദത്തെ കെ.ജെ.വി.യിൽ 31 പ്രാവശ്യം ശവക്കുഴി (grave) എന്നും, 31 പ്രാവശ്യം നരകം (hell) എന്നും, 3 പ്രാവശ്യം കുഴി (pit) എന്നും വിവർത്തനം ചെയ്തിട്ടുണ്ട്. മലയാളത്തിൽ 65 സ്ഥാനങ്ങളിലും പാതാളമാണ്. എന്നാൽ അവദോൻ (അബദ്ദോൻ) എന്ന എബ്രായ പദത്തെ പഴയനിയമത്തിൽ അഞ്ചിടത്തും നരകം എന്നു പരിഭാഷ ചെയ്തിട്ടുണ്ട്. (ഇയ്യോ, 26:6; 28:22; 31:12; സദൃ, 15:11; 27:20). മരിച്ചവരുടെ വിശ്രമസ്ഥലത്തെയും നരകത്തെയും കുറിക്കുന്ന അഞ്ചു പദങ്ങൾ തിരുവെഴുത്തുകളിൽ പ്രയോഗിച്ചിട്ടുണ്ട്. അവ:

  • Read more about നരകം. (Hell)

പള്ളി മദ്ബഹാകളിലും റാഗിങ്ങോ.

ക്രിസ്തു തന്റെ ശിഷ്യന്മാരെ എല്ലാവരെയും തുല്യരായി കണ്ടിരുന്നു എന്നാണ് ബൈബിൾ നമ്മെ പഠിപ്പിച്ചിരിക്കുന്നത്. ആരാണ് മദ്ബഹയിലെ ശ്രുശൂഷകർ, ശ്രുശൂഷകർ മദ്ബഹയിൽ തുല്യരാണ്, വലിയവനെന്നോ ചെറിയവനെന്നോ, പുതിയതായി വന്നവനെന്നോ വെത്യാസമുണ്ടോ. ആരാണ് ഈ വ്യത്യാസമുണ്ടാകുന്നത്? ഇന്നവന്റെ മോൻ, വലിയവന്റെ മോൻ  പണക്കാരൻ അപ്പന്റെ മോൻ, അവരെ ഏത് രീതിയിൽ കാണണം, അവരോടു ഏത് രീതിയിൽ പെരുമാറണം.

  • Read more about പള്ളി മദ്ബഹാകളിലും റാഗിങ്ങോ.

മഹത്വപൂര്‍ണ്ണമായ ഉയിര്‍പ്പ് പെരുന്നാള്‍. (നടപടി ക്രമം)

നമ്മുടെ ആരാധനയില്‍ ക്രിസ്തുവിന്റെ ഉയിര്‍പ്പിന്റെ പുനരാവിഷ്കരണം നടത്തപ്പെടുന്നു. ക്രിസ്തു ഉത്ഥാനം ചെയ്തത് രഹസ്യത്തിലാണ്. അതുകൊണ്ട് മദ്ബഹായുടെ മറ ഇട്ടുകൊണ്ടാണ് ഉത്ഥാനം നിര്‍വഹിക്കുന്നത്. കബറില്‍ നിന്ന് അടക്കിയ സ്ലീബായെടുത്ത് കേത്താനാ ശീല മാറ്റി ഊറാറ കെട്ടി കുരിശിന്റെ മുകൾഭാഗം കാണത്തക്കവിധം ചുവന്ന പട്ടു തുണി (ചിത്രപ്പണികൾ ചെയ്ത ഉറ തയ്ച്ചിടരുത്) കൊണ്ട് പൊതിയുന്നു. ചുവപ്പ് രാജത്വത്തിന്റെയും മഹത്വത്തിന്റെയും ജയത്തിന്റെയും അടയാളമാണ്. തന്നെയുമല്ല യെശയ്യാവ് 63 :1 എന്ന ക്രിസ്തുവിനെക്കുറിച്ചുള്ള പ്രവചനവും ചുവപ്പ് ധരിപ്പിക്കുന്നതിലൂടെ പൂര്‍ത്തിയാകുന്നു.

  • Read more about മഹത്വപൂര്‍ണ്ണമായ ഉയിര്‍പ്പ് പെരുന്നാള്‍. (നടപടി ക്രമം)

മാർച്ച്‌ 25 വചനിപ്പ് പെരുന്നാൾ. (സുബോറോ) രക്ഷയുടെ ആരംഭം

പ്രിയമുള്ളവരേ, മാർച്ച്‌ 25 പരിശുദ്ധ ദൈവ മാതാവിന്റെ വചനിപ്പ് പെരുന്നാൾ നാം ഭക്തിയോടെ ആചരിക്കുകയാണ് പരിശുദ്ധ സുറിയാനി സഭയിൽ, വർഷത്തിൽ രണ്ടു തവണ ഈ പെരുന്നാൾ ആചരിക്കുന്നുണ്ട്.

1. കൂദോശ് ഈത്തോ ഞായറാഴ്ച കഴിഞ്ഞുള്ള 3-ാം ഞായറാഴ്ച.
2. മാർച്ച്‌ 25 എന്നി തീയതികളിൽ.

പരിശുദ്ധ ദൈവ മാതാവിനോട് ഗബ്രിയേൽ ദൈവത്തിന്റെ ദൂത് അറിയിക്കുകയും ദൈവമാതാവ് ആ വചനം സ്വീകരിക്കുകയും വചനം ജഡമായി മറിയാമിന്റെ ഉദരത്തിൽ രൂപം കൊണ്ടതിന്റെ ഓർമ്മയാണ് വചനിപ്പ് പെരുന്നാൾ.

എന്താണ് ഈ പെരുന്നാളിന്റെ പ്രാധാന്യം? എന്തുകൊണ്ട് കന്യക മറിയത്തെ ദൈവ പുത്രന്റെ മാതാവായി തിരഞ്ഞെടുത്തു?

  • Read more about മാർച്ച്‌ 25 വചനിപ്പ് പെരുന്നാൾ. (സുബോറോ) രക്ഷയുടെ ആരംഭം

ശ്ഹീമാ നമസ്കാരം. (നിത്യ നമസ്കാരം).

ഇതിന് പാശ്ചാത്യ പൗരസ്ത്യ സഭാപാരമ്പര്യങ്ങളിൽ യാമപ്രാർത്ഥനകൾ (Liturgy of the Hours) എന്നു പറയാറുണ്ട്. യഹൂദ ആരാധനാപാരമ്പര്യത്തിൽ വളർന്നുവന്ന യെരുശലേം - അന്ത്യോക്യാ സഭകൾ ചില ആരാധനാ രീതിയും അവരിൽ നിന്ന് സ്വീകരിച്ചിട്ടുണ്ട്. യഹൂദ ആരാധന എന്ന ഗർഭപാത്രത്തിലാണ് ക്രിസ്തീയ ആരാധന പിറന്നു വീണത് (Jewish Liturgy is the womb from which Christian Liturgy is born) എന്ന് Lucian Deiss പറഞ്ഞിട്ടുണ്ട്. അന്ത്യോക്യൻ ആരാധനാ പാരമ്പര്യം സ്വീകരിച്ചിട്ടുള്ള സുറിയാനി സഭകളിൽ യഹൂദ യാമപ്രാർത്ഥനകളുടെ സ്വാധീനം വളരെയധിമുണ്ട്.

  • Read more about ശ്ഹീമാ നമസ്കാരം. (നിത്യ നമസ്കാരം).

കുരിശ്

യേശു കുരിശിൽ തറച്ചു കൊല്ലപ്പെടുകയാണുണ്ടായതെന്ന് പുതിയനിയമം പറയുന്നു. യേശുവിന്റെ 'രക്ഷാകരമായ' ഈ രക്തസാക്ഷിത്വത്തെ സൂചിപ്പിക്കുന്ന കുരിശ്, ക്രിസ്തുമതത്തിന്റെ ഏറ്റവും സധാരണമായ ചിഹ്നമാണ്.

നെടുകെയും കുറുകെയുമുള്ള രണ്ടു രേഖകൾ നിർമ്മിക്കുന്ന ജ്യാമിതീയരൂപമാണ് 
കുരിശ്‌. പുരാതനകാലം മുതൽ മനുഷ്യൻ കുരിശിനെ ഒരു അടയാളമായി ഉപയോഗിച്ചിരുന്നു. ക്രിസ്തുമതം കുരിശിനെ ഒരു ചിഹ്നമായി ഉപയോഗിക്കുന്നു.

  • Read more about കുരിശ്

സേലൂൻ ബശ്ലോമോ....

ഞാനോ ബലഹീനനും പാപിയുമായ ദാസനാകുന്നു. നിങ്ങളുടെ പ്രാർത്ഥനായൽ സഹായങ്ങളും കരുണയും ലഭിപ്പാൻ സംഗതിയാകട്ടെ.

വിശ്വാസ സമൂഹത്തോട് ഇപ്രകാരം കരുണ യാചിച്ചു കൊണ്ടാണ്
അന്ത്യോഖ്യൻ ക്രമത്തിൽ പുരോഹിതൻ വിശുദ്ധ കുർബ്ബാനയുടെ സമാപന പ്രാർത്ഥന നടത്തി വിശ്വാസികളെ പള്ളിയിൽ നിന്നും കുർബ്ബാന അവസാനിപ്പിച്ച് പറഞ്ഞയക്കുന്നത്.

ഈ പ്രാർത്ഥനയുടെ പൊരുൾ ഇതാണ്.

1) നിങ്ങൾ എന്നെ വിശുദ്ധിയുടെ ഉന്നത സ്ഥാനത്ത് നിൽക്കുന്നതായി കാണുന്നു. പക്ഷേ എൻ്റെ ബലഹീനതകളെക്കുറിച്ച് ഞാൻ ബോധവാനാണ്.

2) പുരോഹിതർ എപ്പോഴും സ്വന്ത ബലഹീനതയും പാപ സ്വഭാവവും ഓർത്ത് ഏറെ ജാഗരൂപരായിരിക്കണം.

  • Read more about സേലൂൻ ബശ്ലോമോ....

ചിട്ടയായ ജീവിത ശൈലിക്ക്: യാമനമസ്ക്കാരങ്ങൾ

സ്വദേശത്തും വിദേശത്തും യോഗ ഒരു ട്രെൻഡായിക്കൊണ്ടിരിക്കുന്നു. സൗജന്യമായും ഫീസ് നൽകിയും പഠിക്കുന്നതിന് കൂടുതൽ ആളുകൾ സ്ത്രീ പുരുഷ ഭേദമെന്യേ തയ്യാറാകുന്നു. ആരോഗ്യ സംരക്ഷണം, ചിട്ടയായ ജീവിതം എന്നീ കാര്യങ്ങൾ ശ്രദ്ധിക്കുന്ന ക്രിസ്ത്യാനികളുടെ എണ്ണവും കൂടി വരുന്നു. അതിരാവിലെ നടക്കാനും ഓടാനും ഫിറ്റ്നസ് സെന്ററിൽ പോകുവാനും സമയം കണ്ടെത്തുന്നവരും ഏറെയാണ്. നമ്മുടെ ഈ ജീവിത ശൈലിയിൽ താഴെപ്പറയുന്ന കാര്യങ്ങൾ നാം  മനസ്സിലാക്കുന്നത് നല്ലതായിരിക്കും.

  • Read more about ചിട്ടയായ ജീവിത ശൈലിക്ക്: യാമനമസ്ക്കാരങ്ങൾ

അക്ഷരത്തെറ്റുകളുടെ കൂമ്പാരം

ഊശാന ദിവസത്തിലെ പ്രദിക്ഷണ ഗീതത്തിൽ വരവാഹനനായി എന്ന് പാടുന്നത് തെറ്റാണ്. 'ഖര' വാഹനനായി എന്നതാണ് ശരി. 'വര' എന്നത് കാലങ്ങളായി തുടർന്നു വരുന്ന ഒരച്ചടി പിശകാണ്. ഖരം = കഴുത എന്നർത്ഥം. (ശബ്ദതാരാവലി, page 1377).

ഹാശാ ബുധനാഴ്ചയുടെ കൗമ വളരെ വ്യാപകമായി പ്രാർത്ഥനാ പുസ്തകങ്ങളിൽ തെറ്റായ രീതിയിലാണ് അച്ചടിച്ചിരിക്കുന്നത്. 
നിന്നെ വധിപ്പനായ് വന്ന ജനം എന്നതിനു പകരം... വിധിപ്പാനായ് എന്നാണ് മിക്കവാറും  പുസ്തകങ്ങളിൽ കാണുന്നത്...

സദയം ശ്ര-ദ്ധി ക്ക-ണേ.

  • Read more about അക്ഷരത്തെറ്റുകളുടെ കൂമ്പാരം

Pagination

  • First page « First
  • Previous page ‹‹
  • …
  • Page 2
  • Page 3
  • Page 4
  • Page 5
  • Current page 6
  • Page 7
  • Page 8
  • Page 9
  • Page 10
  • …
  • Next page ››
  • Last page Last »

Recommended

  • വിശ്വാസ സംരക്ഷകരാവുക.
  • വേദപുസ്തകമോ സഭയോ ആദ്യമുണ്ടായത്?
  • മാർഗം കളി
  • ഭവന ശുദ്ധീകരണം.
  • ഉപമകൾ.
  • ആരാധനയിലെ അപക്വമായ ആലാപന ശൈലി.
  • ബൈബിൾ.
  • മാർ റാബാൻ റമ്പാൻ.
  • വിത്തുകളെ പ്രതി വി.ദൈവമാതാവിന്റെ ഓർമ്മ.
  • മലയാളത്തിൽ അന്യം നിന്നു പോയ ചില പദങ്ങൾ
  • പെസഹാ പെരുന്നാള്‍
  • സഭയുടെ ഭിത്തിയെ ബലവത്താക്കുക...
  • നസ്രാണി ഭടന്മാരുടെ സങ്കേതം
  • ഒരു സോറി പറഞ്ഞാൽ
  • സുറിയാനി ക്രിസ്ത്യാനികളുടെ പേത്രത്ത
  • സുറിയാനി സഭയും കൊന്തയും.
  • നോമ്പ്.
  • കല്ലേറ്
  • മരണപ്പെട്ട വ്യക്തിയുടെ അടുത്ത ബന്ധുക്കള്‍ 40 ദിവസം നോമ്പ് സാധാരണ നിലയില്‍ നോക്കാറുണ്ട്.
  • 'ശക്രോ'
  • സംഗീത സാന്ദ്രമായ സുറിയാനി ക്രൈസ്തവ ആരാധന ക്രമ ചരിത്രം.
  • ഏറുകൾക്കു മീതേ പറന്നുയരാൻ കഴിയണം.
  • ദൈവം പരാജയപ്പെടുന്നു എന്ന യുക്തിവാദികളുടെ തോന്നലുകളിൽ എന്തെങ്കിലും യുക്തിയുണ്ടോ?
  • അതിഭക്ഷണം
  • മലയാറ്റൂരിലെ കുരിശു ചുമട് സത്യത്തിൽ ഒരുതരം ശക്തിപ്രകടനമായി മാറിക്കൊണ്ടിരിക്കുന്നു
  • പുണ്യ ശ്ലോകനായ എബ്രഹാം മാർ ക്ളീമിസ് തിരുമേനി
  • ബോവൂസോ (Petition or Request)
  • ഉപദേശം സ്ഥലകാല പ്രസക്തമായിരിക്കണം.
  • വിശുദ്ധ മാമോദീസ. (ഒരു പഠനം).
  • ക്രിസ്താനി നടക്കേണ്ട രീതി
  • സുറിയാനി ഓർത്തഡോക്‌സ് സഭയിലെ മേല്പട്ടക്കാരുടെ കബറടക്കം: ഒരു അവലോകനം.
  • സുറിയാനി ഓർത്തഡോക്സ് സഭ എന്തുകൊണ്ടാണ് പുളിപ്പുള്ള അപ്പം വിശുദ്ധ കുർബാനയിൽ ഉപയോഗിക്കുന്നത്?
  • വിശുദ്ധ മദ്ബഹാ ശുശ്രൂഷകർക്കുള്ള പൊതുനിർദ്ദേശങ്ങൾ.
  • കയ്പ്പിനെ മധുരമാക്കുന്ന ദൈവം.
  • ജനനത്തിനുമുമ്പേ നാമകരണം ചെയ്യപ്പെട്ടവർ
  • പരീശന്മാർ അഥവാ ഫരിസേയർ (Pharisees).
  • മറിയാം പറഞ്ഞതെന്തെന്നാൽ...
  • ശുദ്ധമുള്ള ശൂനോയോ പെരുന്നാൾ.
  • കാലഗണനയുടെ ABCDE.
  • ബൈബിള്‍ യേശുക്രിസ്തുവിന് നല്‍കിയിരിക്കുന്ന വിവിധ നാമങ്ങളും വിശേഷണങ്ങളും.
  • സ്ലീബാപ്പെരുന്നാളിലെ തീജ്വാല ശുശ്രൂഷ.
  • സ്ത്രീകൾ മൂക്ക് കുത്തുന്നത് വേദശാസ്ത്രപരമായി
  • പെസഹാ ചിന്തകൾ.
  • അക്ഷരത്തെറ്റുകളുടെ കൂമ്പാരം
  • കോട്ടയം പഴയ സെമിനാരിയും നവീകരണവും.
  • സഞ്ചാരപഥങ്ങൾ തെറ്റാതിരിക്കട്ടെ.
  • യൽദോ പെരുന്നാൾ നടപടി ക്രമം.
  • കർത്തൃപ്രാർത്ഥന.

Footer menu

  • Contact

Copyright © 2025 qodumutho.com - All rights reserved