Home
Qodumutho
The Hidden Pearls

Main navigation

  • Home
  • Bible Study
    • Gospel
  • Church
    • Church Fathers
    • Priesthood
    • Liturgical Music
    • Traditions
    • Church History
    • General History
    • Festivals
  • Liturgy and Faith
    • Sacramental Items
  • Holy Qurobo
  • Holy Week
  • Theotokos
  • View All
  • General
  • Lent

Breadcrumb

  • Home

യേശുവിന്റെ വംശാവലിയിലെ ചില വ്യക്തികൾ.

പാപം അറിയാത്തവനെ പാപിയാക്കി (2.കൊരി 5:21) എങ്ങനെ? എന്നതാണ്. യഹൂദനായ മത്തായി അബ്രഹാമിന്റെ മേലുള്ള വാഗ്ദത്വവും വിടുതലുമെങ്കിൽ വിജാതീയനായ ലൂക്കോസ് ആദമിൽ തുടങ്ങി (ലൂക്കോസ്-3).

ആദം.

ദൈവത്തിന്റെ മകൻ - ദൈവത്തെ കൂടാതെ ദൈവത്തെപ്പോലെ ആകാൻ ഭാര്യയ്ക്കു സാത്താൻ പറഞ്ഞുകൊടുത്ത മാർഗ്ഗത്തിന് കൂട്ട് നിന്നു. സ്വയം ദൈവസന്നിധിയിൽ നിന്ന് ഓടിഒളിച്ചു. അനുസരണക്കേട് കാണിച്ചത് ചോദിച്ചപ്പോൾ - ഞാനല്ല അവളാണ് - അവളെ എനിക്ക് തന്നത് നീയാണ് - എന്നു പറഞ്ഞ് പാപത്താൽ തന്റെ പൗരുഷം ഉടഞ്ഞുപോയി എന്നു വെളിപ്പെടുത്തി.

ദാവീദ്.

  • Read more about യേശുവിന്റെ വംശാവലിയിലെ ചില വ്യക്തികൾ.

വിശുദ്ധ കുര്‍ബാന അനുഭവിക്കാന്‍ പോകുന്നത്.

സഭ ഏതുമായികൊള്ളട്ടെ. ഇന്നും ഒരു കൂട്ടര്‍ യൂദാസിനെപ്പോലെയാണ് വിശുദ്ധ കുര്‍ബാന അനുഭവിക്കാന്‍ പോകുന്നത്. ബാക്കിയുള്ളവര്‍ മറ്റുള്ള ശ്ലീഹന്മാരെപ്പോലെയും.

അന്ന് അന്ത്യഅത്താഴ വേളയില്‍ എല്ലാവരെയും പോലെ കര്‍ത്താവിന്‍റെ കരങ്ങളില്‍ നിന്ന് നേരിട്ട് കുര്‍ബാന സ്വീകരിച്ചു തൊട്ടടുത്ത നിമിഷം യൂദാസ് കര്‍ത്താവിനെ വിഷമിപ്പിച്ചു.

അവന്‍ പെട്ടന്ന് യേശുവിന്‍റെ അടുത്ത് ചെന്ന്, ഗുരോ സ്വസ്തി എന്നു പറഞ്ഞു അവനെ ചുംബിച്ചു. യേശു അവനോടു ചോദിച്ചു: സ്നേഹിതാ, നീ എന്തിനാണു വന്നത്? അപ്പോള്‍ അവര്‍ മുന്നോട്ടു വന്ന് യേശുവിനെ പിടിച്ചു. (മത്തായി 26:50)"

ചുംബനത്താല്‍ യേശുവിനെ അവന്‍ ഒറ്റികൊടുത്തു.

  • Read more about വിശുദ്ധ കുര്‍ബാന അനുഭവിക്കാന്‍ പോകുന്നത്.

വിശുദ്ധ നോമ്പുകളുമായി ബന്ധപ്പെട്ട ചില തെറ്റായ പാരമ്പര്യങ്ങൾ.

നമ്മുടെ സഭയുടെ കാനോനിക നോമ്പുകൾ 6 എണ്ണമാണ്. അവ യഥാക്രമം; 
1. യൽദോ നോമ്പ്, 
2. വലിയ നോമ്പ്, 
3. ശ്ലീഹന്മാരുടെ നോമ്പ്, 
4. ശൂനോയോ നോമ്പ്, 
5. നിനുവേ നോമ്പ്, 
6. ബുധൻ, വെള്ളി ദിവസങ്ങളിലുള്ള നോമ്പ് എന്നിവയാണ്. 

എന്നാൽ ഇതിൽ അവസാനത്തെ 4 എണ്ണം ആചരിക്കുന്നതിൽ പല തെറ്റായ കീഴ്വഴക്കങ്ങൾ, വേദശാസ്ത്രപരവും ആരാധനപരവുമായ പിഴവുകൾ നമുക്ക് സംഭവിക്കുന്നുണ്ട്. ആയതിനാൽ വളരെ കുറച്ചു മാത്രം ഈ കാര്യം ഈ ലേഖനത്തിൽ പരാമർശിക്കട്ടെ. കൂടുതൽ വ്യക്തതയും, റഫറൻസുകളുമുള്ള ഒരു ലേഖനം പിന്നീടൊരിക്കൽ എഴുതാൻ ശ്രമിക്കുന്നതാണ്.

  • Read more about വിശുദ്ധ നോമ്പുകളുമായി ബന്ധപ്പെട്ട ചില തെറ്റായ പാരമ്പര്യങ്ങൾ.

മാർ ശെമവൂൻ ദെസ്തൂനി – A.D.390-459.

A.D.390-ൽ തുർക്കിയിലെ റോമൻ പ്രവിശ്യയായ കിലിക്യയിൽ ഒരു ആട്ടിടയന്റെ മകനായാണ് ശെമവൂൻ ജനിച്ചത്. 13-ാം വയസ്സിൽ യേശുക്രിസ്തുവിന്റെ ഗിരിപ്രഭാഷണം വായിച്ചശേഷം നടന്ന സംഭവങ്ങളുടെ ഭാഗമായി വന്ന ശക്തവും തീക്ഷ്ണവുമായ മാനസിക അഭിനിവേശമാണ് ശെമവൂനെ ക്രിസ്തുമത വിശ്വാസത്തെ പുൽകുവാൻ വഴിയൊരുക്കിയത്. ഗിരിപ്രഭാഷണഭാഗവായന കഴിഞ്ഞ് താമസംവിനാ ഗിരിപ്രഭാഷണത്തിലെ ഒരു വാക്യമായ “ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ, എന്തുകൊണ്ടെന്നാൽ അവർ ദൈവത്തെ കാണും” (മത്തായി 5:8) എന്നതും ശെമവൂനിൽ മാനസികമായ നിശ്ചയദാർഢ്യത്തിന് കാരണമായി.

  • Read more about മാർ ശെമവൂൻ ദെസ്തൂനി – A.D.390-459.

ജനനപ്പെരുന്നാളിലെ തീജ്വാല ശുശ്രൂഷയിൽ എരിയപ്പെടുന്നതെന്ത്?

ജനനപ്പെരുന്നാൾ സന്ധ്യയിൽ/അല്ലെങ്കിൽ അർദ്ധരാത്രിയിൽ ആരാധനയ്ക്കായി പള്ളിയിൽ വരുമ്പോൾ തീജ്വാല ശുശ്രൂഷയിൽ നിക്ഷേപിക്കുന്നതിനായി ഓശാന ദിനത്തിൽ ലഭിച്ച കുരുത്തോലകൾ കൊണ്ടുവരേണ്ടതാണ് എന്ന നിർദ്ദേശം എല്ലാ ദേവാലയങ്ങളിൽ നിന്നും ലഭിക്കാറുള്ളത് പതിവാണല്ലോ. ആ നിർദ്ദേശത്തിന്റെ സാരാംശം, ആ കർമ്മത്തിന്റെ അടിസ്ഥാനം എന്നിവയെ കുറിച്ച് ചിന്തിക്കാം:

തീജ്വാല ശുശൂഷ.

  • Read more about ജനനപ്പെരുന്നാളിലെ തീജ്വാല ശുശ്രൂഷയിൽ എരിയപ്പെടുന്നതെന്ത്?

മരിച്ചവരും മൗനതയിൽ ഇറങ്ങിയവരും.

നമ്മുടെ കർത്താവിന്റെ രക്ഷാകര കഷ്ടാനുഭവത്തിന്റെ നാളുകളിലേക്കുള്ള പ്രയാണം ആരംഭിക്കുന്നത്, വലിയ നോമ്പിലൂടെയാണ്. അതിന് തൊട്ട് മുമ്പുള്ള രണ്ട് ആഴ്ചകളിലായി വാങ്ങിപ്പോയ സകല ആചര്യന്മാരെയും സകല വാങ്ങിപ്പോയ പൂർവ്വികരെയും ഓർക്കുന്ന ദിവസങ്ങളാണ്. ഈ സാഹചര്യത്തിൽ പലപ്പോഴും നാം നേരിടുന്ന ഒരു ചോദ്യമാണ് "മരിച്ചവരും മൗനതയിൽ ഇറങ്ങിയവരും ആരും ദൈവത്തെ സ്തുതിക്കുന്നില്ല" എന്ന് വേദപുസ്തകത്തിൽ (സങ്കീർത്തനം) പറയുന്നുണ്ടല്ലോ, പിന്നെ എന്തിനാണ് മരിച്ചവരെ ഓർക്കുന്നത് എന്നത്. വളരെ കൃത്യമായ ചോദ്യമാണ്. എന്നാൽ ഇതിനു മറുപടി തിരുവചനം പറയുന്നുണ്ടോ എന്ന് നമുക്ക് പരിശോധിക്കാം.

  • Read more about മരിച്ചവരും മൗനതയിൽ ഇറങ്ങിയവരും.

പതിനെട്ടിട

സുറിയാനി ഓർത്തഡോക്സ് സഭയുൾപ്പെടെ ചില സഭകൾ 18 ദിനങ്ങളുടെ ഒരു കാലാവധിയ്ക്ക് പ്രത്യേക സന്ദർഭത്തിൽ പ്രാധാന്യം നൽകുന്നു. മൂന്ന് നോമ്പിന് ശേഷമുള്ളതും വലിയ നോമ്പിന് മുമ്പുള്ളതുമായ ആ 18 ദിനങ്ങളെ “പതിനെട്ടിട” എന്നാണ് വിശേഷിപ്പിക്കുന്നത്. എന്താണ് യഥാർത്ഥത്തിൽ ‘പതിനെട്ടിട’യുടെ പ്രാധാന്യം? മൂന്ന് നോമ്പ് കഴിയുമ്പോൾ സാധാരണ കേൾക്കുന്ന വാക്ക് എന്ന നിലയിൽ അല്ലാതെ, വലിയ നോമ്പെന്ന പോരാട്ടത്തിനുള്ള തയ്യാറെടുപ്പ് കാലമെന്നും വലിയ നോമ്പിലേക്കുള്ള പടിവാതിൽ എന്നും മനസ്സിലാക്കി പെരുമാറേണ്ട കാലമാണ് എന്ന് ആമുഖമായി പറയട്ടെ.

  • Read more about പതിനെട്ടിട

നോമ്പും ഉപവാസവും ആരാധനയും.

പരിശുദ്ധ സുറിയാനി ഓർത്തഡോക്സ് സഭയിലെ നോമ്പുകൾ മനുഷ്യ ജീവിതത്തിന്റെ ആത്മീയ കെട്ടുറപ്പുകളെ താങ്ങി നിർത്തുവാൻ ക്രമികരിച്ചവയാണ്.

1) യൽദോ നോമ്പ്.

  • Read more about നോമ്പും ഉപവാസവും ആരാധനയും.

പാതിനോമ്പ്‌

വലിയ നോമ്പിന്റെ ഇരുപത്തിനാലു ദിവസങ്ങൾ നാം പിന്നിട്ട്, ഇരുപത്തിയഞ്ചാം ദിവസത്തിലേക്കു കടക്കുന്നു. പിന്നിട്ട ദിവസങ്ങളിലേക്കുള്ള ഒരു തിരിഞ്ഞു നോട്ടം ഇവിടെ ആവശ്യമാകുന്നു. ഈ ദിവസങ്ങളിൽ നമ്മുടെ നോമ്പ് എങ്ങനെയുള്ളതായിരുന്നു? നേരിടേണ്ടി വന്ന പ്രലോഭനങ്ങൾ എന്തൊക്കെയായിരുന്നു? കടന്നു വന്ന പ്രലോഭനങ്ങളെ എത്രമാത്രം അതിജീവിക്കുവാൻ കഴിഞ്ഞു? സാത്താന്റെ പരീക്ഷകളിൽ എവിടെയെങ്കിലും കാലിടറിപ്പോയോ? എന്നീ ചോദ്യങ്ങൾ നമ്മോടു തന്നെ ചോദിക്കേണ്ടതാണ്. ഇവിടെ എന്തെങ്കിലും വീഴ്ച ഭവിച്ചിട്ടുണ്ടെങ്കിൽ ആ സന്ദർഭങ്ങൾ ഏതെന്നു കണ്ടുപിടിച്ച് അനുതാപത്തോടെ ദൈവത്തിങ്കലേക്കു തിരിച്ചു വരുവാൻ ഈ സമയം നമുക്കു ഉപകരിക്കേണ്ടതാണ്.

  • Read more about പാതിനോമ്പ്‌

വിശുദ്ധ വിവാഹ കൂദാശ. (ഒരു പഠനം).

സുറിയാനി ഓർത്തഡോക്സ് സഭയുടെ വിശുദ്ധ വിവാഹ ശുശ്രൂഷയുടെ മഹത്വവും അതിലടങ്ങിയിരിക്കുന്ന ആഴമായ ദൈവശാസ്ത്രവും പലപ്പോഴും മനസ്സിലാക്കാറില്ല. ചിലരാകട്ടെ വിവാഹമെന്നത് കേവലമൊരു സദ്യ മാത്രമാണെന്ന ചിന്തയിൽ പങ്കെടുക്കും. മറ്റുചിലരാകട്ടെ കേവലമൊരു മിന്നുകെട്ട് മാത്രമാണെന്ന ചിന്തയിൽ ആ സമയം കഴിയുമ്പോൾ പള്ളിയിൽ നിന്നും ഇറങ്ങിപ്പോകും. എന്നാൽ വേറെ ചിലരാകട്ടെ ക്വയറുകാർ പാടുന്ന പാട്ടൊക്കെ ആസ്വദിച്ചു നിൽക്കും. സത്യത്തിൽ ആ പാട്ടുകളുടെ ആഴമായ അർത്ഥം പോലും പലർക്കും അറിയില്ല. ആരും അറിയാൻ ശ്രമിക്കുന്നില്ലെന്നതാണ് സത്യം!

  • Read more about വിശുദ്ധ വിവാഹ കൂദാശ. (ഒരു പഠനം).

Pagination

  • Current page 1
  • Page 2
  • Page 3
  • Page 4
  • Page 5
  • Next page ››
  • Last page Last »

Recommended

  • സ്ലീബാപ്പെരുന്നാള്‍. (സെപ്റ്റംബർ 14).
  • നമ്മുടെ ആരാധനാ ഗാനങ്ങൾ പുർണ്ണമായും വേദപുസ്തക അടിസ്ഥാനത്തിലാണുള്ളത്
  • ആദാമും ഹവ്വയും ഒരു ശരീരത്തിൽ ആയിരുന്നോ?
  • ഒരു സോറി പറഞ്ഞാൽ
  • സ്ലീബാപ്പെരുന്നാളിലെ തീജ്വാല ശുശ്രൂഷ.
  • വിനാഴിക
  • അതിഭക്ഷണം
  • നരകം. (Hell)
  • മറിയാം പറഞ്ഞതെന്തെന്നാൽ...
  • കൊഹനേ ഞായർ.
  • ബൈബിൾ.
  • അക്ഷരത്തെറ്റുകളുടെ കൂമ്പാരം
  • നന്ദിയുള്ളവരായിരിക്കാൻ ശ്രമിക്കാം.
  • യേശു ചോദിച്ച ഏഴ് ചോദ്യങ്ങൾ.
  • എന്താണ് മൂന്ന് നോമ്പ്?
  • പിതാവാം ദൈവം നിനക്കെഴുതുന്ന തുറന്ന കത്ത് .
  • വി.യോഹന്നാൻ മാംദാനായുടെ പുകഴ്ച്ച പെരുന്നന്നാൾ. ജനുവരി - 7.
  • സഭയെ വേശ്യയാക്കി തീർത്ത ആ വ്യക്തി/ ആശയം ഏതാണ്?
  • വലിയ നോമ്പിൽ തുടർച്ചയായി 4 ദിവസം വിശുദ്ധ കുർബാന അർപ്പിക്കേണ്ടി വരുന്ന വർഷങ്ങൾ.
  • അധികമധികം വർദ്ധിച്ചുവരുവിൻ.
  • ആരാധനാലയങ്ങള്‍ക്കുളളിലെ പൊതു സമ്മേളനം
  • സ്വർണ്ണ വെള്ളിയാഴ്ച്ച. (Golden Friday)
  • വിശുദ്ധ മാമോദീസ. (ഒരു പഠനം).
  • ഏഴിന്റെ പ്രാധാന്യം
  • വിശുദ്ധ ബൈബിൾ.
  • അഞ്ചാം തുബ്ദേനിലെ പരിശുദ്ധ പിതാക്കന്മാർ.
  • നാവ് എന്ന തീ
  • ഭക്തനായി ജീവിച്ചു ഭക്തന്മാർ മരിക്കുന്ന പോലെ മരിക്കുക
  • അപ്പൊസ്തലന്മാർ
  • ക്രിസ്തുവിന്റെ ചരിത്രപരത
  • മോര്‍ യാക്കോബ് ബുര്‍ദോനൊ. (A.D 505 – 578)
  • ധൂപക്കുറ്റി എന്നാൽ എന്ത്‌? അതിന്റെ ഉപയോഗം എങ്ങനെ?
  • ഇതാണ് വിശുദ്ധ ബൈബിളിന്റെ ചരിത്രം.
  • അമാലോക്യരെ തോല്പിപ്പിൻ
  • ശുബ്ക്കോനോ
  • ‘ദനഹാ ഞായറാഴ്ച’ ഇനി 2030ല്‍
  • സിറിയൻ ഓർത്തോക്സ് സഭയിലെ പട്ടക്കാരെ സംബോധന ചെയ്യേണ്ടത് എങ്ങനെ
  • ഭവന ശുദ്ധീകരണം.
  • സുറിയാനി ക്രിസ്താനികളുടെ ആരാധനയിൽ എറ്റുവും പ്രധാനപ്പെട്ട കൂദാശയാണ് വിശുദ്ധ കുർബ്ബാന.
  • മാവുർബോ
  • ഊറാറ ചുറ്റിയ കുരിശ്.
  • സമൂഹത്തെ മലീമസമാക്കാതെ ഇരിക്കാം
  • എബ്രായലേഖന മുന്നറിയിപ്പുകൾ.
  • St.Mark Syriac Orthodox Convent, Jerusalem, Israel ഊര്‍ശലെമിലെ സെഹിയോന്‍ മാളിക. ക്രിസ്ത്യാനികളുടെ ആദ്യ ദേവാലയം
  • "കൊള്ളരുതാത്തവരായി പോകാതിരിക്കാൻ നോക്കുവിൻ"
  • സ്ത്രീധനം. (Dowry).
  • പാതിനോമ്പിന്റെ ബുധൻ, 40-ാം വെള്ളി, ദുഃഖശനി എന്നീ ദിവസങ്ങൾ ഉപവാസമുള്ള ദിനങ്ങളല്ല;
  • ദമസ്‌കോസ്‌ (Damacus - City of Jasmine)

Footer menu

  • Contact

Copyright © 2026 qodumutho.com - All rights reserved